മലയാളി യുവാവിന്റെ കാലുപിടിച്ചു കരഞ്ഞു അറബി, സംഭവം കേട്ട് കണ്ണ് നിറഞ്ഞു മലയാളികൾ

മൂന്നുവർഷങ്ങൾക്ക് ശേഷം തിരിച്ചു പോകാനായി സാധനങ്ങൾ എല്ലാം പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവളുടെ ആ വാക്കുകളെല്ലാം തന്നെ നല്ലതുപോലെ അടിക്കുന്നുണ്ടായിരുന്നു ഇത്ര ക്ഷമയോടുകൂടി മുഖം എനിക്ക് വേറെ ആരും തന്നെ കാണിച്ചു തന്നിട്ടുണ്ടായിരുന്നില്ല എന്ന് പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരു ആങ്ങള മൂന്നു ആളുകളും പെണ്ണായതുകൊണ്ടാണോ എന്തോ അമ്മയ്ക്ക് എന്നെയും കൂടെ നൽകിയിട്ടാണ് ഉപ്പ ഞങ്ങളെ വിട്ടു പോയിട്ടുള്ളത് നഷ്ടപ്പെട്ടിട്ടാണ് ഉമ്മ ഞങ്ങളെ നാലാളുകളെയും വളർത്തിയിട്ടുള്ളത് മൂത്ത ഇത്ത യെ കെട്ടിച്ചപ്പോൾ ഉള്ള പടമെല്ലാം പണി വീട്ടിലെ.

   

ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകൾ എല്ലാം കണ്ടിട്ടാണ് അയൽക്കാരൻ ബഷീർക്കയുടെ അവിടെ ജോലി ചെയ്യുന്ന വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് എന്ന് അറിയിച്ചപ്പോൾ തന്നെ എനിക്കായിട്ട് മാറ്റി വെച്ചിട്ടുള്ളത് ഉമ്മയും നാടിനെയും പിരിയുവാനായി കഴിയില്ല എങ്കിലും രണ്ട് ഇത്തമാരുടെ നിക്കാഹും മൂത്തവൾക്ക് വേണ്ടി പണയപ്പെടുത്തിയിട്ടുള്ള വീടും തിരിച്ചെടുക്കാൻ വേണ്ടിയാണ് വിമാനം കയറിയിരിക്കുന്നത് ഉമ്മയുടെ പ്രാർത്ഥന കൊണ്ട് ആകണം നല്ല വീടും വീട്ടുകാരും ആകെയുള്ള ഒരു ഓട്ടം ഇവിടത്തെ മൂത്തമോളെ കൊണ്ട് സ്കൂളിൽ പോവുക അത് കഴിഞ്ഞ് തിരിച്ചു വരുക.

എന്നുള്ളത് മാത്രമാണ് വീട്ടിലെ വേലക്കാരി ആയിട്ടുള്ള ശ്രീലങ്കൻ സ്വദേശിനിയോടൊപ്പം തന്നെയാണ് അവൾ എന്റെ കൂടെ പറഞ്ഞു വിടാറുള്ളത് തലപൊവും ജലീൽ കിടക്കണം എന്നെല്ലാം പറഞ്ഞു കൂട്ടുകാർ ഭയപ്പെടുത്തിയത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ മിററിലൂടെ അവളെ ഒന്നു നോക്കു.

എന്നുള്ളത് അല്ലാതെ ഞാൻ ഇതുവരെ നല്ലതുപോലെ അവളെ ഒന്ന് കണ്ടിട്ടില്ല ഇന്ന് അവളെ കൊണ്ട് വിട്ട് തിരികെ ഉള്ള യാത്രയിലാണ് ഗതാമ ആ സത്യം എന്നോട് പറയുന്നത് അവളുടെ പേര് നൂറ എന്നാണെന്നും ജന്മനാ കാഴ്ചയില്ലാത്ത കുട്ടിയാണ് എന്നും പറഞ്ഞപ്പോൾ വിശ്വസിക്കാനായി കഴിയാഞ്ഞത് ഇടയ്ക്കിടയ്ക്ക് ഞാൻ കാണുന്ന കണ്ണിനെ അത്രയ്ക്കും ഭംഗിയായിരുന്നു കൊണ്ടാകണം മകളുടെ കല്യാണമായി ബന്ധപ്പെട്ട് തന്നെ ഗം ശ്രീലങ്കയിലേക്ക് പോയതിൽ പിന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.