2021 നവംബർ ഏഴാം തീയതി ബാംഗ്ലൂരിൽ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കാറു വന്നു നിൽക്കുകയാണ് സമയം പുലർച്ചെ ഒരു മണി ആരാണ് ഈ സമയത്ത് കാറിൽ വന്നു ഇറകുക പോലീസ് പുറത്തുവന്നു നോക്കിയപ്പോൾ ഒരു ലക്ഷ്വറി കാറാണ് പുറത്തുവന്ന് നിൽക്കുന്നത് ഉടനെ അവർക്കും മനസ്സിലായി ഒരു പണക്കാരനായി വ്യക്തിയാണ് വന്നിട്ടുള്ളത് എന്ന് പണിക്കാരനായ വ്യക്തിക്ക് എന്തിനാണ് ഈ സമയം ഒരു പരാതി കൊടുക്കണം എങ്കിൽ ഉയർന്ന ഏതെങ്കിലും.
ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചാൽ പോരെ എന്തിനാണ് ഇത്രയും ഒരു പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് എത്തിയത് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കാറിൽ നിന്ന് അതിസുന്ദരിയായിട്ടുള്ള ഒരു സ്ത്രീ പുറത്തേക്ക് വരുന്നത് ഏകദേശം 35 വയസ്സോളം പ്രായമുള്ള ഒരു സ്ത്രീയാണ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് അങ്ങനെ ഇവർ വന്നപ്പോൾ തന്നെ പോലീസ് അവർ കസേരയിൽ ഇരുത്തി എന്താണ് പരാതി എന്ന് ചോദിച്ചപ്പോൾ ആണ്.
ഈ സ്ത്രീ പറഞ്ഞത് ഞെട്ടിക്കുന്ന സംഭവമായിരുന്നു ഞാൻ എന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിനു ശേഷം കീഴടങ്ങാനായി വന്നതാണ് എന്ന് ഇതുകേട്ടപ്പോൾ തന്നെ പോലീസുകാരെല്ലാം ഒരുപാട് ഞെട്ടിപ്പോയി കാരണം ഇത്രയും അധികം ഒരു സ്ത്രീ എന്തിനാണ് തന്നെ ഭർത്താവിനെ കൊലപ്പെടുത്തിയത് എന്നിട്ട് എന്തിനാണ് സ്റ്റേഷനിൽ വന്നു കൊണ്ട് കീഴടങ്ങിയത് എന്നെല്ലാം അങ്ങനെ ഈ സ്ത്രീയുടെ കൈകളിൽ നിന്നും അഡ്രസ് എല്ലാം വാങ്ങി കൊണ്ട്.
പോലീസ് അന്വേഷണം ആരംഭിക്കാനായി പോവുകയാണ് ആ വീട്ടിലെത്തിയപ്പോൾ കണ്ടത് ഒരാൾ മരണപ്പെട്ടു കിടക്കുന്നതാണ് മാത്രമല്ല മരണപ്പെട്ട കിടക്കുന്ന വ്യക്തിയുടെ അച്ഛൻ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു പോലീസിൽ വിളിച്ചു പറഞ്ഞിട്ട് 10 മിനിറ്റ് ആയിട്ടേ ഉള്ളൂ നൂറുൽ വിളിച്ചു പറഞ്ഞിട്ടുണ്ട് മകനെ കൊലപ്പെടുത്തിയെന്ന് മരുമകളാണ് മകനെ കൊലപ്പെടുത്തി അച്ഛൻ പോലീസിനോട് പറഞ്ഞു അങ്ങനെ മരണപ്പെട്ടു കിടക്കുന്ന വ്യക്തിയെ.
പോലീസ് നോക്കിയപ്പോൾ തലയ്ക്ക് ഒരുപാട് അടിയേറ്റതായി പോലീസിന് കാണാനായി സാധിച്ചു അങ്ങനെ പോസ്റ്റ് റിപ്പോർട്ട് വന്നു സ്വാമി രാജ് എന്ന് പറയുന്ന വ്യക്തി മരണപെട്ടത് തലയിൽ ഏറ്റ അടി മൂലം രക്തം വാർന്ന നിലയിലാണ് എന്ന് മരിച്ചത് എന്ന് പറയുന്നുണ്ട് അങ്ങനെ എന്തിനായിരിക്കും ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയത് വാർത്ത അറിഞ്ഞപ്പോൾ നാട്ടുകാരെല്ലാവരും ഞെട്ടിപ്പോയി അങ്ങനെയാണ് സ്വാമി രാജിനെ കുറിച്ച് പോലീസ് അന്വേഷിക്കാനായി തുടങ്ങിയത് ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച ആളായിരുന്നു സ്വാമിനാഥൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.