അച്ഛന് എട്ടു മക്കൾ ഉണ്ടായിട്ടും കൂടെ ഇരിക്കുന്ന അയാൾ ആരാണ് എന്നറിഞ്ഞപ്പോൾ ഡോക്റ്റർ വരെ ഞെട്ടി പോയി

വിനോദ് അച്ഛനെയും കൊണ്ട്ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് വന്നതായിരുന്നുഎട്ടുവർഷം മുമ്പ് ആറ്റിനെ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യം എല്ലാം മാസത്തിൽ വരണമായിരുന്നു ഇപ്പോൾ ഇത് ആറുമാസത്തിൽ കൂടുമ്പോഴായി സാധാരണ വന്നു കഴിഞ്ഞാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലുമണി ആകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് ഒരുപക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞു അവിടെ തന്നെ കിടത്തിഅപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം.

   

എന്ന് അച്ഛന് ഐസിയുവിലേക്ക് ആക്കിയ കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ അവിടെ ആരും തന്നെ ഉണ്ടാവില്ലേ സാധാരണ അച്ഛനെ അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദ് ഓർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയ ഒരു സഹായം ആയിരുന്നു മക്കളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതും.

അവരെ പഠിപ്പിക്കുന്നതും എല്ലാം അച്ഛൻ തന്നെയാണ് അപ്പോഴാണ് ഐസിയുവിന്റെ മുമ്പിൽ നിന്നും പുറത്തേക്ക് വന്നു സിസ്റ്റർ ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റു നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന വരുന്ന ഫാർമസിയിൽ നിന്നും വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ ലേറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാൻ വരും എന്നത് കണ്ടപ്പോൾ.

അവിടെ പരുക്കുന്നുണ്ടായിരുന്നുത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ദേ ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാനായിക്കൊന്നും ഫ്ലെക്സ് ഒന്നും തന്നെ കൈകളിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും തന്നെ കയ്യിൽ കരുതിയിട്ടില്ല ചായ വാങ്ങാനുള്ള ഫ്ലാസ്റ്റിക്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് സാറേ അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ.

ഫ്ലാസ്മായി വന്നിട്ട് എന്റെ നേർക്കു നീട്ടി ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാണ് വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല എന്റെ അപ്പച്ചന് ഇടയ്ക്കിടക്ക് കട്ടൻ കുടിക്കുന്ന ഒരു ശീലം ഉണ്ട് പഴയതുണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂടു കുറവാണ് എന്ന് പറഞ്ഞാൽ വാങ്ങിയതാണ് ഇത് ഉപയോഗിക്കേണ്ടതായി വന്നില്ല അപ്പോഴേക്കും അപ്പച്ചന് ഐസിയുവിലേക്ക് ആക്കി അടുത്ത കൈയിൽ ഒരു തൂക്കുപാത്രം.

ഉണ്ടായിരുന്നു അതും എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു സന്ധ്യയാകുമ്പോൾ കഞ്ഞി വാങ്ങാനായി ആവശ്യം വരും ഇതും കൂടെ വെച്ചോളൂ ഇതെല്ലാം എനിക്ക് തന്നു കഴിഞ്ഞാൽ നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ എന്റെ അപ്പച്ചനെ ഇപ്പോൾ ഇതിന്റെ ആവശ്യമില്ല മരുന്നും ഗ്ലൂക്കോസ് മാത്രമേ ആവശ്യമായിട്ടുള്ള നിറഞ്ഞു വരുന്ന കണ്ണ് കൈകൾ കൊണ്ട് തുടച്ച് അയാൾ പറഞ്ഞു സന്ധ്യയ്ക്ക് കഞ്ഞി വാങ്ങാനായി പോകുമ്പോൾ അയാളും കൂടെ വന്നു സാറിന് ചോറ് കഴിക്കണമെങ്കിൽ എട്ടുമണിക്ക് മുമ്പേ കഴിക്കണം കേട്ടോഎട്ടുമണി കഴിഞ്ഞാൽ പിന്നെ ഇവിടെ നിന്ന് ചോറ് കിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.